Skip to main content

Posts

Current post

THE FIRST MUSLIM BY LESLEY HAZELTON

Image
      Modern world can’t digest the comments of Nupur Sharma against Prophet Muhammed (S). Prophet remarks controversy still remains in this atmosphere like the red sea. It is a miracle to hear that the man who is the historical man were penned scrupulously respect in the book written by Lesley Hazelton. Recently her book had been discussed widely in the battlefield of intellectual thoughts, because, she is a western author. Commonly, Western intellectuals try to mask the Islam with the smoke of Islamic extremism. But, the question is how she had differed from these western casuist?                 “The First Muslim” is classic write up of dual American and British women Lesley Hazelton, published in America more than a decade after 9/11 attacks. She also contributed “After the prophet” a biographical work for the world. It conveys the true story of Prophet Muhammed and his challenging life soo...

എന്റെ ഒരു മാര്‍ക്‌ എവിടെ?

Image
പരീക്ഷ പൊതുവെ എന്റെ വീക്നസ്സാണ്.  സാധാരണ പരീക്ഷയാകുമ്പോ ഹോസ്റ്റലില്‍ ഫെസ്റ്റിവെല്ല് പോലെ തയ്യാറെടുപ്പുകൾ നടക്കും. എല്ലാവരും വേറൊരു പുതിയ ലോകത്തേക്ക് പ്രവേശിച്ച ചാരുത.  ബുജികള്‍ക്ക് ക്ലാസ് റൂമുകൾ ബെഡ്റൂമാകന്ന കാലം..  ഉയപ്പികൾക്ക് ബെഡ്റൂമുകൾ ക്ലാസ് റൂമാകുന്ന് സുന്ദര കാലം.  ഹുദവി പഠനെകാലത്തിലെ പരീക്ഷയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.  ഒരധ്യായന വർഷം, ആദ്യത്തെ പരീക്ഷ പൂർത്തിയായി പേപ്പറിന് വേണ്ടി വെയ്റ്റ് ചെയ്തു നിൽക്കുന്നു. നമ്മുടെ കണക്ക്കൂട്ടലിലെ പേപ്പറുകൾ ആദ്യം കിട്ടണമേ എന്നാണ്‌ പ്രാർത്ഥന. അങ്ങനെ ഹദീസിന്റെ പേപ്പർ കിട്ടി. മാർക്ക് അത്യാവശ്യത്തിനുണ്ട്. അന്ന് മിസ്സായി പോയ ഒരു മാർക്കാണ് മലയാള സാഹിത്യത്തിലേക്ക് കാലെടുത്ത് വെക്കാൻ സഹായിച്ചതെന്ന് തോന്നുന്നു.  99 മാർക്ക് വാങ്ങി ഷേം ചെയ്ത് സീറ്റിൽ വന്നിരുന്ന് ഒരു മാർക്കിന് വേണ്ടി റിസേര്‍ച്ച് ചെയ്യുകയാണ്. അവസാനം സംഗതി പിടികിട്ടി.  കോടീശ്വരന്‍ എന്നതിന്റെ വിപരീത പതമാണ് എഴുതേണ്ടത്. ഞാൻ എഴുതിയത് പാമരൻ. എന്റെ ധാരണ പാവപ്പെട്ടവന്റെ മറ്റൊരു പതമാണ് പാമരൻ എന്നാണ്‌.  യഥാർത്ഥത്തിൽ എനിക്ക് പറയുന്ന പേരാണ് പാമരൻ. പണ്ഡിതന്റെ വിപരീത...

MIRACLE IN CELL NO:07

Image
I don't remember when I cried last, not because of my memories cut down somewhere else, but because my heart never reached there. But, today I cried a lot revenging all of it, because of a Turkish film named as MIRACLE. And just warning not to waste the status by watching it in public. Didn't heard of Dupe beating Orginal,  the same pleasure is given to the people by the movie "The miracle in the cell No. 17. This about Mahmud Ada Osthuk's "The Miracle" which is outlined from Korean film "The Muse". If Muse is a comic drama, Miracle is an emotional one. Intellectual brilliance of Mahmud Ada Osthuk who gave its output which is unbelievable that this film is inspired from "The Muse" The film which was nominated for the 93rd Turkish Oscar Award, had become one of the popular hit movies in 2019. This Movie tells the story of love between mentally handicapped Memo who lives in Southwestern border of Turkey in 1983  and between his daughter Ova....

സര്‍വകലാശാലയിലേക്കൊരു ട്രെയിൻ യാത്ര

Image
  ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് പറയാറ്. ഇപ്പഴും അങ്ങനെ തന്നെയാണ്‌. പക്ഷേ പേടിച്ചും പഠിക്കാനുള്ള ഇഷ്ടം കൊണ്ടും ഞാന്‍ ഒരു യാത്ര പ്ലാൻ ചെയതു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്, പഠിക്കുന്നിടത്ത് നല്ല സപ്പോര്‍ട്ട് കിട്ടിയത് കൊണ്ട്‌ ഒന്നും പേടിക്കാനില്ല. സലീം ഉസ്താദും ഫായിസ് ഉസ്താദും ചേര്‍ന്നുള്ള കൂട്ടുകെട്ടിലായിരുന്നു യാത്ര സാധ്യമായത്.  എന്തിനാണ് പോയതെന്ന് നിങ്ങള്‍ക്ക് പിടികിട്ടിയോ? ചെറുതായിട്ട് എഴുത്തിനോട് ഇഷ്ടം ഉണ്ടായിരുന്നു. അതോണ്ട് എഴുതി പഠിക്കാനാണ് യാത്ര. വീട്ടില്‍ ചെന്ന് കാര്യം അവതരിപ്പിക്കുന്നതിന് മുമ്പേ ഉമ്മ നോ മൂളി. ഒരു വിധം പറഞ്ഞൊപ്പിച്ചത് ഇക്കാക്ക് കൂടിയത് കൊണ്ടാണ്‌. എത്ര വലുതായാലും ഉമ്മാക്ക് നമ്മൾ ചെറുതല്ലേ.. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാനും ഇക്കാക്കയും ചേര്‍ന്ന് റെയില്‍വേയിലേക്ക് വിട്ടു. ട്രെയിൻ അത്ര വലിയ പരിചയമൊന്നുമില്ല. ചെറുപ്പത്തില്‍ ഉപ്പയോടൊപ്പം ഉള്ളാളത്തേക്ക് പോയ അനുഭവം മാത്രം. ഗാഡീ നമ്പര്‍ ഏക്, ദോ,.... ഇത് കേട്ടില്ലെങ്കിൽ പിന്നെന്ത് രസം. കണ്ണൂര്‍ വിട്ട് ട്രെയിൻ യാത്ര തുടങ്ങി. കാഴ്ചകള്‍ കാണാന്‍ നില്‍ക്കാതെ രാവിലെ എഴുന്നേറ്റ ദേഷ്യം...

സ്തുതിയാരിക്കട്ടെ.....കര്‍ത്താവിന്റെ നാമത്തില്‍

Image
      karhthavintenamathil.ney     മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്ത് വരാതിരിക്കല്ല.       നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കില്ല. ( ലൂക്ക 12:02) അച്ഛോ, ഒന്ന് കുംബസരിച്ചാല്‍ കൊള്ളാമായിരുന്നു. ക്രൈസ്തവ ദേവാലയത്ത് സ്ഥിരമായി കേള്‍ക്കാന്‍ ഇടയാവുന്ന വാചകമാണിത്. ഒരു നേരത്തെ ആശ്വാസത്തിന് ദൈവത്തിനെ വായുവില്‍ കുരിശ് വരച്ച് പോകുന്ന ആരാധകരെ നമുക്ക് പരിചയമുണ്ട്. പക്ഷേ, തൂവെള്ള സാരിയില്‍ ശിരസ്സില്‍ പൂക്കിരീടവും അണിഞ്ഞ കന്യാസ്ത്രീയുടെ ജീവിതം അപരിചിതമാണ്. പുരുഷാധിപത്യം അടക്കിവാഴുന്ന മഠങ്ങളിലെ കന്യാസ്ത്രീകള്‍ അടിമകളായി ജീവിക്കുന്ന അനുഭവങ്ങളുടെ കലവറയാണ് സിസ്റ്റര്‍ ലൂസി കളപ്പുര രചിച്ച കര്‍ത്താവിന്റെ നാമത്തില്‍ എന്ന കൃതി. തിരുവിതാംകൂരില്‍ നിന്ന് കണ്ണൂരിലേക്ക് കുടിയേറിയ കൊളപ്പുരയ്ക്കല്‍ തറവാട്ടില്‍ നിന്ന് ദൈവത്തിന്റെ മണവാട്ടിയാകാന്‍ കടന്ന് ചെന്ന സിസ്റ്റര്‍ ലൂസിക്ക് ആത്മവിശ്വാസത്തിന്റെയും ധീരമായ പോരാട്ടത്തിന്റെയും തൊലിക്കട്ടി നല്‍കിയത് മാതാപിതാക്കളായിരുന്നു. ചാച്ചന്റെ ജീവിതം കണ്ട് ആത്മധൈര്യം സംഭരിച്ച അവര്‍ സന്ന്യസ്ഥ ജീവിതത്തിലേക്ക് കടന്ന് ചെ...

ഓര്‍മ്മപ്പുരയിലെ ദാറുല്‍ ഫലാഹ്

Image
                         പരിശുദ്ധ ഇസ്ലാമിന്റെ മഹിതമായ സന്ദേശം തേടി യാത്ര ചെയ്ത  പൂര്‍വ്വസൂരികളുടെ മണ്ണാണ് തളിപ്പറമ്പ. വിശുദ്ധമായ സംസ്‌കാരവും പവിത്രമായ ചൈതന്യവും അലതല്ലുന്ന വിജ്ഞാന കേന്ദ്രങ്ങളും മദ്രസകളും ദര്‍സ് സമ്പ്രദായങ്ങളും അതിന്റെ പ്രതാപകാലം വിളിച്ചോതുന്നു. തളിപ്പറമ്പിലെ വസന്ത കാലത്തിന് തിരികൊളുത്തിയ വിജ്ഞാന കേന്ദ്രങ്ങളായ യത്തീംഖാന, ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ, തങ്ങള്‍ പള്ളി, മന്നമഖാം, ജുമുഅത്ത് പള്ളി തുടങ്ങിയവ പഴയകാല ചരിത്ര സ്മരണികയിലെ പ്രൗഢിയും പ്രതാപവുമാണ്. കാലയവനികയിലെ അക്ഷര വിപ്ലവം തീര്‍ക്കുന്ന യതീംഖാന എന്ന മഹത്തായ സ്ഥാപനം 1972 ലാണ് തുടക്കംകുറിക്കുന്നത്. ഇന്ന് നാല് പതിറ്റാണ്ട് കാലത്തെ കഥകള്‍ പറയാന്‍ കാത്തിരിക്കുന്നുണ്ടാകും. നൂറില്‍ നിന്ന് ഒന്നിലേക്കുള്ള യത്തീംഖാനയിലെ വിദ്യാര്‍ത്ഥികളുടെ അതിവേഗ സഞ്ചാരം വിദ്യാഭ്യാസത്തെ വെള്ളം കുടിപ്പിക്കും എന്ന് മനസ്സിലാക്കിയ തളിപ്പറമ്പിലെ ബനാത്ത്വാലകള്‍ ലക്ഷ്യംവെച്ച അടുത്ത പദ്ധതിയായിരുന്നു ദാറുല്‍ ഹുദയുടെ തണലില്‍ വളരുന്ന വിദ്യാഭ്യാസ സമുച്ചയമായ, ദാറുല്‍ ഫലാഹ്. ഇ...

സിറിയന്‍ പ്രതിസന്ധി കുട്ടികളെ ബാധിക്കുന്ന വിധം

Image
.............................. Under the arrest  അടുത്ത കാലത്ത് സിറിയയില്‍ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ മനുഷ്യ സ്നേഹികള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കാത്ത വിധം തീര്‍ത്തും ഭയാനകമാണ്. അതിന്‍റെ പ്രത്യാഘാതം സിറിയയെന്ന മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യം തകര്‍ന്ന് തരിപ്പണമായെന്നുള്ളതാണ്. അതിന്‍റെ ദുരന്തം സര്‍വ്വ വ്യാപിയായിരുന്നു. അക്ഷരമാലകള്‍ അറിയാത്ത കുട്ടികള്‍ക്ക്  പോലും ഈ ദുരന്തത്തില്‍ നിന്ന് രക്ഷ കിട്ടിയില്ല. അവര്‍ നിത്യ ജീവിതത്തില്‍ മാതാവിന്‍റെ പേരിന് പകരം നിരന്തരമായി വിളിച്ച് പറയുന്ന വാചകം 'രക്ഷപ്പെടുത്തണെ' എന്നായിരിക്കും. കളിച്ചു വളര്‍ന്നതും കുളിച്ച് വളര്‍ന്നതും ചോരവാര്‍ത്തൊലിക്കുന്ന മനുഷ്യരുടെ അലമുറകള്‍ കേട്ടുകൊണ്ടാണ്. സ്വന്തം നാട്ടില്‍ നിന്ന് മാതാപിതാക്കളുടെ കൈകള്‍ പിടിച്ച് മറു നാട്ടിലേക്ക് പലായനം ചെയ്യുന്നത് ഒരുപക്ഷേ ആ പിഞ്ചുകുട്ടികള്‍ക്ക് ഉല്ലാസമായിരിക്കാം.  പക്ഷെ സിറിയന്‍ ആഭ്യന്തര യുദ്ധ കാലത്ത് അവയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കുട്ടികള്‍ക്കായി. അവരുടെ പോരാട്ടങ്ങള്‍ കലയിലൂടെയായിരുന്നു, ഹിറ്റ്ലറിന്‍റെ ക്രൂരതകകള്‍ സാഹിത്യത്തിലൂടെ ലോകത്തിന് പരിചയപ്പ...